Thursday, March 19, 2026

എങ്ങനെ അമേരിക്കയെക്കൊണ്ട് ഇറാൻ യുദ്ധമെന്ന ചൂട് ചോറ് വാരിപ്പിച്ചു?

അമേരിക്ക എങ്ങനെ ഇറാൻ യുദ്ധമെന്ന ചൂട് ചോറ് വാരി?

അഥവാ എങ്ങനെ അമേരിക്കയെക്കൊണ്ട് ഇറാൻ യുദ്ധമെന്ന ചൂട് ചോറ് വാരിപ്പിച്ചു ?

യുദ്ധം തുടങ്ങുന്നതിന് മുൻപ് ഇറാനുമായി ചർച്ച ചെയ്യാൻ പോയ അമേരിക്കയുടെ രണ്ടിലൊരാൾ ആരാണെന്നറിയുമോ? 

ട്രമ്പിന്റെ പുതിയാപ്പിള ജാരിഡ് കുഷ്നർ.  

ആരാണീ പുതിയാപ്പിള?

ജൂതൻ. 

വെറും കച്ചവടക്കാരൻ.

അമേരിക്കൻ ഭരണവുമായി ട്രമ്പിന്റെ പുതിയാപ്പിള എന്നതല്ലാത്ത ഒരു ബന്ധവും ഇല്ലാത്തവൻ. 

രണ്ടാമത്തേ ആളോ ?

സ്റ്റീവ് വിറ്റ്കോഫ്. 

സ്റ്റേറ്റ് സെക്രട്ടറി തന്നെ. 

പക്ഷേ അതും ജൂതൻ. 

രണ്ട് ജൂതന്മാരും കൂടി തെമ്മാടി ജൂതരാഷ്ട്രത്തിന് വേണ്ടി മാത്രം ചിന്തിച്ചു.

അമേരിക്ക അവർക്ക് വിഷയമല്ലാതായി.

അതുകൊണ്ട് രണ്ട് ജൂതന്മാരും കൂടി അമേരിക്കയെക്കൊണ്ട് ഇസ്രായേലിന് വേണ്ടി യുദ്ധം ചെയ്യിപ്പിച്ചു. 


ചർച്ചയെ വെറും നാടകമാക്കി.


രണ്ട് ജൂതന്മാർ കൂടി ഒരു തെമ്മാടി ജാര ജൂതരാഷ്ട്രത്തിന് വേണ്ടി അമേരിക്കക്ക് ചരിത്രത്തിൽ ഇതുവരെയില്ലാത്ത മാനനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കി.

Wednesday, March 18, 2026

ഇറാൻ മനസ്സിലാക്കിത്തരുന്നത്/തിരുത്തുന്നത്: ഇസ്ലാമിക ഭരണമെന്നാൽ ഒരു വ്യക്തിയെയോ നേതാവിനെയോ കേന്ദ്രീകരിച്ചുള്ളതല്ല.

ഇറാൻ മനസ്സിലാക്കിത്തരുന്നത്/തിരുത്തുന്നത്:


അമേരിക്കയും ഫാസിസ്റ്റുകളും ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ നടത്തിയ കളവുകളുംതെറ്റിദ്ധാരണകളും


കളവുകൾ കൊണ്ടും ആയുധക്കരുത്ത് കൊണ്ടും ഇസ്കാമിക ആദർശത്തെയും സമരമുഖത്തെയും സമരോത്സുകതയെയും ഇല്ലായ്മ ചെയ്യാൻ സാധിക്കില്ലെന്നത്.


ഇസ്ലാമിക ഭരണമെന്നാൽ ഒരു വ്യക്തിയെയോ നേതാവിനെയോ കേന്ദ്രീകരിച്ചുള്ളതല്ലെന്നത്


ഇസ്ലാമിക ഭരണമെന്നാൽ സ്വേച്ഛാധിപത്യമല്ലെന്ന്സമഗ്രാധിപത്യമല്ലെന്ന്.


സദ്ദാം ഇല്ലാതായപ്പോൾ ഇറാഖി ഭരണകൂടവും


ഖദ്ദാഫി ഇല്ലാതായപ്പോൾ ലിബിയൻ ഭരണകൂടവും,


മഡൂറോ ഇല്ലാതായപ്പോൾ വെനീസ്വലൻ ഭരണകൂടവും 


ഇല്ലാതായത് പോലെ ഇല്ലാതാവുന്ന ഒന്നല്ല ഇസ്ലാമും ഇസ്ലാമിക ഭരണവും എന്നത്.


ഇസ്ലാമിലെ ഭരണാധികാരിക്ക് പ്രധാനം അധികാരമല്ലസത്യസാക്ഷ്യമാണ്ജീവിതസുഖങ്ങളല്ലമരണാനന്തരമാണ് എന്നത്.


ഇസ്ലാമും ഇസ്ലാമിക ഭരണവും ഒരു ഭരണാധികാരിയോ നൂറ് നേതാക്കളോ ഇല്ലാതായാൽ തീരുന്നഒന്നല്ല


ഇസ്ലാമും ഇസ്ലാമിക ഭരണവും വേരുള്ള വൃക്ഷമാണ്


ഭരണാധികാരികളും നേതാക്കളുമൊക്കെ  വൃഷത്തിന്റെ നൂറായിരം ശാഖകളിലെ അനേകായിരം ഇലകളിലും പൂക്കളിലും പഴങ്ങളിലും ഒരിലഒരു പൂവ്ഒരു പഴം


ഒന്നോ പത്തോ ഇലകളോ പൂക്കളോ പഴങ്ങളോ പോയാൽ ബാക്കി നൂറായിരങ്ങൾ


ഇനിയും നൂറായിരങ്ങൾ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് വേറെയും.


മുസ്ലിംകൾക്കില്ലാത്തഇസ്ലാം നൽകാത്ത സ്വാതന്ത്ര്യം മറ്റുള്ളവർക്ക് ഇല്ലെന്നത് 


എന്നാലോ


വിശ്വാസപരമായും ജീവിതത്തിലും മുസ്ലിംകൾക്കുള്ള സ്വാതന്ത്ര്യവും സംതൃപ്തിയും ഉറപ്പുംആർക്കുമില്ല.


ഇസ്ലാമും ഇസ്ലാമിക ഭരണവും സ്വേച്ഛാധിപത്യമല്ലഉറച്ച നിലപാടാണ്ഉറച്ച കാഴ്ചപ്പാടാണ്ഉറച്ച ജനക്ഷേമമാണ്ഉറച്ച ജനപിന്തുണയാണ്


ഇസ്ലാമും മുസ്ലീമും ഏക പ്രാപഞ്ചിക ശക്തിയല്ലാത്ത ഒന്നിനും ആർക്കും തലകുനിക്കാത്തത്ഒന്നിനെയും ആരെയും പേടിക്കാത്തത്.


അതാണവർ ആണയിട്ടുപറയുന്ന അല്ലാഹു അക്ബർ.


അതാണവർ ആണയിട്ടുപറയുന്ന ലാ ഇലാഹ ഇല്ലല്ലാഹ്.


ശരിയായ സമഗ്രമായ മോചനത്തിന്റെയും സ്വാതന്ത്യത്തിന്റെയും ശരിയായ വാക്യങ്ങൾ 


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും ഹീറോകളാല്ലവില്ലന്മാരാണ്തെമ്മാടികളാണ്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത് കൊണ്ടാണ് ചർച്ചകൾക്ക് പകരം കളവുകളും ആയുധക്കരുത്തും വെച്ചുള്ള ആക്രമണം അഴിച്ചുവിടുന്നത്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത് കൊണ്ടാണ്  വഞ്ചനയേയും കളവിനെയും വെറുപ്പിനെയും മുഖമുദ്രയാക്കുന്നത്ആദർശമാക്കുന്നത്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത്കൊണ്ടാണ്  ന്യായങ്ങളെ ന്യായങ്ങൾ കൊണ്ട് നേരിടാനാവാതെ ആയുധം കൊണ്ട് നേരിടുന്നത്അങ്ങനെ തോൽപ്പിക്കാമെന്ന് കരുതുന്നത്.


അമേരിക്കയും ഇസ്രായേലും ഫാസിസ്റ്റുകളും വെറും തെമ്മാടികൾ മാത്രമായ വില്ലൻമാരായത് കൊണ്ടാണ്  പട്ടാളക്കാരുമായി ഏറ്റുമുട്ടുന്നതിന് പകരം യുദ്ധത്തിൽ എവിടെയും ഇല്ലാത്ത ജനങ്ങളെ കൊല്ലുന്നത്


അങ്ങനെ യുദ്ധത്തിൽ എവിടെയും ഇല്ലാത്ത ജനങ്ങളെ നിഷ്ഠൂരമായി കൊല്ലുന്നതിന്റെ ഭാഗമായിരുന്നു അമേരിക്കയുടെ ജപ്പാനിൽ നടത്തിയ ആറ്റം ബോംബ് വർഷം


അല്ലാതെ ശരിയും സത്യവും പുലരാനുള്ള യുദ്ധത്തിന്റെ ഭാഗമായിരുന്നില്ല അമേരിക്കയുടെ ജപ്പാനിൽ നടത്തിയ ആറ്റം ബോംബ് വർഷം


അമേരിക്കയല്ല രണ്ടാം ലോക മഹായുദ്ധത്തിന് കാരണക്കാരായ ജർമ്മനിയെയും ഇറ്റലിയെയും തോൽപ്പിച്ചത്


അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തിൽ ചിത്രത്തിലേ ഇല്ലായിരുന്നു.


ജർമ്മനിയെയും ഇറ്റലിയെയുമായും രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കക്ക് ഏറ്റുമുട്ടിയതേവന്നിട്ടില്ല.


എന്നിട്ടും അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചു


വെറും വില്ലനും തെമ്മാടിയും ചെയ്യുന്നത് പോലെ അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചു


ജർമ്മനിയും ഹിറ്റ്ലറും ഇറ്റലിയും മുസോളിനിയും തോറ്റ് തൊപ്പിയിട്ട് കൊല്ലപ്പെട്ടതിനും ആത്മഹത്യചെയ്തതിനും മാസങ്ങൾക്ക് ശേഷമാണ് അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്


രണ്ടാം ലോകമഹാ യുദ്ധത്തിന്റെ ഭാഗമായല്ല  ആറ്റം ബോംബ് വർഷം 


റഷ്യയുടെ അധീശത്വത്തിന് ചെക്ക് വെക്കാൻ നിഷ്കളങ്കരായ ജപ്പാനികളെ കൊന്നുഇരകളാക്കി.


ജപ്പാനിലെ നിഷ്കളങ്കരെ കൂട്ടമായി കൊല്ലാൻ പേൾ ഹാർബർ വെറുമൊരു കാരണം


യുദ്ധത്തിൽ പങ്കെടുക്കുന്നതിന്റെയും പട്ടാളക്കാരുമായി ഏറ്റുമുട്ടുന്നതിന്റേയും ഭാഗമായിട്ടല്ല അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്.


പകരം പട്ടാളക്കാരുമായി യുദ്ധം ചെയ്ത് ജയിക്കാനാവുന്നില്ല എന്ന് കണ്ടപ്പോൾ സാധാരണജനങ്ങളെ കൊല്ലുന്ന കോലത്തിലായിരുന്നു അമേരിക്ക ജപ്പാനിൽ ആറ്റം ബോംബ് വർഷിച്ചത്.


അത് തന്നെയാണ് ഇപ്പോൾ ഇറാന്റെ മേൽ ചെയ്യുന്നതും


ന്യായത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്തത് കൊണ്ട് മാത്രമുള്ള ആക്രമണം


ഫാസിസ്റ്റുകളുടെയും വില്ലന്മാരുടെയും തെമ്മാടികളുടേയും അതേ രീതി 


സാമ്രാജ്യത്വ അധിനിവേശം മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണം.


ഇറാന്റെ മേലും ആറ്റം ബോംബ് പ്രയോഗിച്ചേക്കാവുന്ന ആക്രമണം.


അമേരിക്ക അത്രക്ക് പരാജയം നേരിടുകയാണ്


ഇറാൻ ആറ്റം ബോംബ് ഉണ്ടാക്കുമെന്ന് പറഞ്ഞുപേടിപ്പിച്ചവർ നിൽക്കക്കള്ളിയില്ലാതെ ഇറാന്റെ മേൽഅതേ ആറ്റം ബോംബ് വർഷിക്കുമോ


പണ്ട് ജപ്പാനിൽ ചെയ്തത് പോലെ.


ഭീരുക്കൾക്കാണ് എപ്പോഴും എങ്ങനെയെന്നില്ലാതെ ആരെയെന്നില്ലാതെ ആക്രമിക്കേണ്ടി വരിക.


ഇസ്രായേലിനും അമേരിക്കക്കും യഥാർത്ഥത്തിൽ പേടിയാണ്ഭീരുത്വമാണ്.


അതുകൊണ്ട് തന്നെ അവർ എലിയുടെ പേരും പറഞ്ഞ് ഇല്ലം ചൂടുന്നു.


വെള്ളം സംരക്ഷിക്കാനെന്ന് പറഞ്ഞ് ചുറ്റും തീയിട്ട് അതേ വെള്ളം വറ്റിച്ചുകളയുന്നു

Monday, March 16, 2026

ഇസ്ലാം സ്വാതന്ത്ര്യമാണ്, ഇസ്ലാം തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമാണ്

 ഇസ്ലാമിൽ സ്വാതന്ത്ര്യമില്ലെന്ന് തോന്നുന്നുണ്ടോ?


ഇസ്ലാം സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും തോന്നുന്നുണ്ടോ?


തെറ്റാണ്.


ഇസ്ലാമിനെ തെറ്റായി മാനനസ്സിലാക്കിയവരെയും തെറ്റായി നടപ്പാക്കിയവരെയും കണ്ടിട്ട് അങ്ങനെ തോന്നുന്നതാണ് ഇസ്ലാമിൽ സ്വാതന്ത്ര്യമില്ലെന്ന്, ഇസ്ലാം സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന്.


ഇസ്ലാം സ്വാതന്ത്ര്യമാണ്.


ഇസ്ലാം സ്വാതന്ത്ര്യം മാത്രം നൽകാനുദ്ദേശിച്ചിട്ടുള്ളതാണ്.


അതുകൊണ്ട് കൂടിയാണ് ആരും ജന്മം കൊണ്ടോ വംശീയമായോ മുസ്ലിം ആവില്ലെന്ന് വന്നത്. 


അതുകൊണ്ട് കൂടിയാണ് ഇസ്ലാം തെരഞ്ഞെടുത്ത് മാത്രമാവുന്നത്, ഓരോരുത്തന്റെയും ബോധപൂർവ്വമായ തിരഞ്ഞെടുപ്പ് മാത്രമാവുന്നത്.


മുസ്ലിമാവാൻ ബോധപൂർവ്വം തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുത്ത് ഷഹാദത്ത് (സാക്ഷ്യപ്പെടുത്തൽ) ചൊല്ലണം എന്ന് വന്നത്.


“നിങ്ങൾ എപ്പോൾ മുതലാണ് ജനങ്ങളെ അടികളാക്കിത്തുടങ്ങിയത്? തീർച്ചയായും അവരുടെ മാതാക്കൾ അവരെ സ്വതന്ത്രയായി പ്രസവിച്ചിരിക്കുന്നു“ ഖലീഫാ ഉമർ ചോദിച്ച ചോദ്യമാണിത്.


ആര് പറഞ്ഞു ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്ത് സ്വാതന്ത്ര്യം ഉണ്ടാവില്ലെന്ന്. 


സ്വാതന്ത്ര്യം വ്യക്തിനിഷ്ഠമാണ്, വ്യക്തിനിഷ്ഠമായ സ്വാതന്ത്ര്യം ഇസ്ലാമിക രാജ്യം നിർബന്ധമായും നൽകും, സാമൂഹ്യ സുരക്ഷയും ഭദ്രതയും ഏതൊരു രാജ്യവും ഉറപ്പിക്കുന്നത് പോലെ ഉറപ്പിച്ചുകൊണ്ട്.


ആര് പറഞ്ഞു ഇസ്ലാം വിഭാവനം ചെയ്യുന്ന ഭരണക്രമത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാവില്ലെന്ന്. 


അഭിപ്രായ സ്വാതന്ത്ര്യമാണ് ഇസ്ലാമിനെ ഇസ്ലാമാക്കുന്നത്, ഒരാളെ വിശ്വാസിയോ നിഷേധിയോ ആക്കുന്നത്.


ആര് പറഞ്ഞു ഇസ്ലാം വിഭാവനം ചെയ്യുന്ന സംവിധാനത്തിൽ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമില്ലെന്ന്.


ജീവിതം തന്നെ നന്മ തിൻമകൾക്കിടയിലുള്ള, സന്മാർഗ്ഗത്തിനും ദുർമാർഗ്ഗത്തിനും ഇടയിലുള്ള, നന്ദിക്കും നന്ദികേടിനും ഇടയിലുള്ള തെരഞ്ഞെടുപ്പാണെന്ന് നിർവ്വചിക്കുന്ന ഇസ്ലാമിക സംവിധാനത്തിൽ എങ്ങനെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമില്ലെന്ന് വരും?


ഇസ്ലാം ജീവിതത്തെ നിർവ്വചിക്കുന്നത് തന്നെ തെരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ള പരീക്ഷയും പരീക്ഷണവും ആയാണ്.


ഇസ്ലാം ജീവിതത്തെയും ഈ ലോകത്തെയും വിവക്ഷിക്കുന്നത് തന്നെ സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടത്തേണ്ട വേദിയായാണ്.


ജീവിതം പരീക്ഷയും പരീക്ഷണവും ആണെന്നാൽ, ഈ ലോകം പരീക്ഷ നടക്കുന്ന ഇടമാണെന്നാൽ പിന്നെ എന്താണർത്ഥം?


തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നാണ്. 


ഈ ജീവിതത്തിലും ലോകത്തും തനിക്ക് മനസ്സിലാവുന്നത് പോലെ തെരഞ്ഞെടുക്കുക എന്നർത്ഥം. 


ആ തെരഞ്ഞെടുപ്പ് പൂർത്തീകരണമാണ് ഷഹാദത്ത്.


ഇസ്ലാമികമായി ജീവിതം പരീക്ഷയാണെങ്കിൽ,  സ്വാതന്ത്ര്യമാണ്, തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമാണ് ഏതൊരു പരീക്ഷയ്ക്കും പരീക്ഷണത്തിനുമുള്ള അടിസ്ഥാനം. 


സ്വാതന്ത്ര്യം ഉണ്ടെങ്കിലേ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലേ പരീക്ഷയും പരീക്ഷണവും എന്നത് പരീക്ഷയും പരീക്ഷണവും തന്നെയാവൂ.


ഖുർആൻ പറയുന്നത് നോക്കൂ: “നിങ്ങളിൽ ആരാണ് ഏറ്റവും നല്ല പ്രവൃത്തികൾ ചെയ്യുന്നു എന്നത് പരീക്ഷിക്കാൻ ജനന മരണങ്ങളെ (ജീവിതത്തെ) സൃഷ്ടിച്ചവൻ.”(ഖുർആൻ)


“നാം അവന് (വ്യത്യസ്ത) വഴികൾ കാണിച്ചുകൊടുത്തിരിക്കുന്നു: അവന് നന്ദിയുള്ളവനോ നിഷേധിയോ ആവാം”(ഖുർആൻ)


നന്ദിയുള്ളവനോ നന്ദികെട്ടവനോ വിശ്വാസിയോ നിഷേധിയോ ധിക്കാരിയോ ആവാൻ സ്വാതന്ത്ര്യമുണ്ട് ഇസ്ലാമിലും ഇസ്ലാമികലോകത്തും ഇസ്ലാമിക രാജ്യ-ഭരണ-ക്രമത്തിലും സംവിധാനത്തിലും എന്നർത്ഥം.


ദൈവം നൽകിയ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള അവകാശമുണ്ട് ഓരോ മനുഷ്യനും, ആ സ്വാതന്ത്ര്യം ഉപയോഗിക്കാനുള്ള സ്വതന്ത്രമായ അന്തരീക്ഷം ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്തിലും സംവിധാനത്തിലും ഭരണക്രമത്തിലും ഉണ്ടാവും, ഉണ്ടാവണം എന്നർത്ഥം.


ഇസ്ലാമികമായി നന്മയും തിന്മയും. ഇസ്ലാമിക രാജ്യം നന്മയോടൊപ്പം നിൽക്കും. നന്മ കല്പിക്കും, തിന്മ വിരോധിക്കും. പക്ഷേ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിക്കും അവന്റെ ജീവിതത്തിലാണ്.


അല്ലാതെ നന്മയും തിന്മയും സങ്കല്പത്തിലും യാഥാർത്ഥ്യത്തിലും ഇല്ലെന്നല്ല.


നന്മയും തിന്മയും ഉണ്ട്. 


പക്ഷേ നന്മയും തിന്മയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഓരോ വ്യക്തിക്കുമുണ്ട് എന്നർത്ഥം.


ആ തെരഞ്ഞെടുപ്പാണ് പരീക്ഷയെ പരീക്ഷയാക്കുന്നത്.


തെരഞ്ഞെടുപ്പില്ലാതെ പരീക്ഷയും പരീക്ഷണവും ഇല്ല.


തെരഞ്ഞെടുപ്പ് ഇവിടെ ഈ ലോകത്ത് വെച്ച് തന്നെ നടത്തപ്പെടാനുള്ളതാണ്.


തെരഞ്ഞെടുപ്പിലെ തെറ്റിനുള്ള ശിക്ഷയോ ശരിക്കുള്ള രക്ഷയോ പ്രതിഫലമോ ഇവിടെയല്ല, ഈ ലോകത്തല്ല ; പകരം ദൈവത്തിങ്കൽ, പരലോകത്ത്. 


വ്യക്തിപരമായ ആരുടെയും തിരഞ്ഞെടുപ്പ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കും വിധം സാമൂഹ്യമായ പ്രയാസം ഉണ്ടാക്കുമ്പോൾ മാത്രം ഏതൊരു രാഷ്ട്ര സംവിധാനത്തിലും സംഭവിക്കുന്നത് പോലെ ശിക്ഷ.


അതുകൊണ്ട് തന്നെ ഇവിടെ ഈ ലോകത്ത്, ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്തിലും സംവിധാനത്തിലും ഭരണക്രമത്തിലും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. 


മദ്യവും മദിരാക്ഷിയും വരെ. വ്യക്തികൾക്കു സ്വാതന്ത്ര്യമുണ്ട എന്നത് രാഷ്ട്രം അവ ( മദ്യവും മദിരാക്ഷിയും) നല്കണം എന്ന അർത്ഥത്തിലല്ല.


“നാം അവന് രണ്ട് കണ്ണുകളും ഒരു നാവും രണ്ട് ചുണ്ടുകളും നല്കിയില്ലേ? 


“എന്നിട്ടവന് രണ്ട് ഉയർന്ന മാർഗ്ഗങ്ങളും കാണിച്ചുകൊടുത്തില്ലേ? 


അതിനാൽ (അവൻ) സാഹസികതകൾ (പ്രയാസകരമായത്) താണ്ടണം“ ( ഖുർആൻ)


അതുകൊണ്ട് തന്നെ ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യത്തിലും സംവിധാനത്തിലും ഭരണക്രമത്തിലും സ്വാതന്ത്ര്യമുണ്ട്, സ്വാതന്ത്ര്യം കൊടുക്കൽ നിർബന്ധമാണ്.


ദൈവം കൊടുത്ത സ്വാതന്ത്ര്യം തടയാനും നിഷേധിക്കാനും മനുഷ്യനായ ഒരു അധികാരിക്കും രാഷ്ട്രത്തിനും അവകാശമില്ല. പൊതുനാന്മക്ക് വേണ്ടിയല്ലാതെ.


ഇസ്ലാമിക രാജ്യത്തും ഭരണക്രമത്തിലും ദൈവം കൊടുത്ത സ്വാതന്ത്ര്യം തടയാനും നിഷേധിക്കാനും പാടില്ല.


അതുകൊണ്ട് തന്നെ യഥാർത്ഥ ഇസ്ലാമിക രാജ്യത്തും ഭരണക്രമത്തിലും മദ്യമോ വ്യഭിചാരമോ പൊതുവായി നിരോധിക്കില്ല. 


വിശ്വാസിക്ക് നിഷിദ്ധമാണെന്ന് അവൻ മനസ്സിലാക്കി അവൻ സ്വയം മാറിനിൽക്കുന്ന തെരഞ്ഞെടുപ്പ് നടത്തുകയാണ് ചെയ്യുക.


അങ്ങനെ എന്തും ചെയ്യാമെന്നിരിക്കെ സ്വയം തെരഞ്ഞെടുത്ത് മാറിനിൽക്കുന്ന തെരഞ്ഞെടുപ്പ് നടത്തുനിടത്താണ് വിശ്വാസി വിശ്വാസിയാവുന്നത്, ശരിയായ തെരഞ്ഞെടുപ്പ് നടത്തുന്നത്.


ഭക്ഷണം കിട്ടുമെന്നിരിക്കെ ഭക്ഷണം വേണ്ടെന്ന് വെക്കുന്ന നോമ്പ് അവൻ തെരഞ്ഞെടുപ്പായി എടുക്കണം. 


അല്ലാതെ ഭക്ഷണം പൂർണമായും നിഷേധിച്ച്, ഭക്ഷണം ഒരുനിലയ്ക്കും കിട്ടില്ലെന്നത് കൊണ്ട് സംഭവിക്കേണ്ട ഒന്നല്ല നോമ്പും നോമ്പുകാരൻ ആവുക എന്നതും.


അതുകൊണ്ട് തന്നെ ഇസ്ലാമിക രാജ്യത്ത് നോമ്പ് കാലത്ത് ഭക്ഷണശാലകൾ അടച്ചിടണമെന്ന് നിയമം ഉണ്ടാവില്ല, ഉണ്ടാവരുത്. 


ആരെങ്കിലും സ്വമേധയാ അസൗകര്യം കാരണം അടച്ചിടുമ്പോൾ തുറപ്പിക്കാനും ആരെങ്കിലും തുറക്കുമ്പോൾ അടപ്പിക്കാനും പാടില്ല, പറ്റില്ല.


പന്നി നിഷിദ്ധമാണ് വിശ്വാസിക്ക്. 


അത് വിശ്വാസിയുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം കൂടിയാകയാൽ ഇസ്ലാമിക ഭരണക്രമത്തിൽ പന്നി ഇറച്ചി പൊതുവായി കിട്ടാതാവും വിധം നിഷിദ്ധമാക്കില്ല, അത് തിന്നുന്നവരെ വിലക്കില്ല, തടയില്ല, അവർക്ക് നിഷേധിക്കില്ല, തിന്നാത്തവരെ തിന്നിപ്പിക്കുകയുമില്ല. 


ഖുർആനിൽ എവിടെയും അങ്ങനെ പൊതുവായി വിലക്കി മറ്റുള്ളവർക്ക് നിഷേധിക്കണം എന്ന് വിശ്വാസിക്ക് അവന്റെ തെർഞ്ഞെടുപ്പവണം എന്ന അർത്ഥത്തിൽ നിഷിദ്ധമാക്കിയ ഒരു കാര്യത്തിലും നിർദേശമില്ല.


പന്നി തിന്നേണ്ടവർക്കും മദ്യം കുടിക്കേണ്ടവർക്കും ചൂത് കളിക്കേണ്ടവർക്കും അതാവാം. 


അവർക്ക് സ്വന്തം നിലക്ക് അവ സംഘടിപ്പിക്കാം. 


ഇസ്ലാമിക രാജ്യത്തും ഭരണക്രമത്തിലും അവരങ്ങനെ അനുഭവിക്കുന്നതും സംഘടിപ്പിക്കുന്നതും തടയില്ല.  


ഇസ്ലാമിക രാജ്യവും അത് ഉണ്ടാക്കിക്കൊടുക്കില്ല, സംഘടിപ്പിച്ചു കൊടുക്കില്ല. 


ആരെങ്കിലും ഉണ്ടാക്കുന്നതും സംഘടിപ്പിക്കുന്നതും തടയില്ല. 


കാരണം ജീവിതം ദൈവം അനുവദിച്ചു നൽകിയ സ്വാതന്ത്ര്യമാണ്, തെരഞ്ഞെടുപ്പാണ്.


ഇസ്ലാം എന്നാൽ നേരായ വഴി (ഹിദായത്ത്) അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം തന്നെയായ, സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള ഒരു പ്ലാറ്റ്ഫോം ആണ്. 


അതുകൊണ്ട് മാത്രമാണ് ദിവസവും പതിനേഴ് പ്രാവശ്യം നേർമാർഗ്ഗം ചോദിക്കലും അന്വേഷിക്കലും ഓരോ മുസ്ലീമിനും നിർബന്ധമാക്കിയത്.


നേർമാർഗ്ഗം ചോദിക്കേണ്ടി വരുന്നത് മറ്റ് മാർഗങ്ങൾ ഉള്ളത് കൊണ്ടും മറ്റ് മാർഗ്ഗങ്ങൾ അവലംബിക്കാം എന്നത് കൊണ്ടും അവലംബിക്കുന്നത് അനുവദനീയമായത് കൊണ്ടുമാണ്.