Wednesday, February 11, 2026

ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്യുന്നത്. പേടിച്ച് പേടിച്ച് സർവ്വതിനും തീ കൊടുക്കാൻ ശ്രമിച്ച് സ്വയം നശിക്കുക.

പേടിയെന്നാൽ ശ്രദ്ധയല്ല.


ഉള്ള ശ്രദ്ധയും നഷ്ടപ്പെടുകയാണ് പേടി.


പേടി നാശത്തെ വളർത്തുന്നു, വിതറുന്നു.


പേടി നാശത്തെ ചോദിച്ചുവാങ്ങുന്നു.


പേടിക്കാത്തവർക്ക് ആയുധം വേണ്ട.


പേടിയുള്ളവർക്ക് ആയുധം ഉണ്ടായിട്ട് കാര്യവുമില്ല. 


പേടിയുള്ളവർക്ക് പ്ലാനും പദ്ധതിയും ഉണ്ടായിട്ട് കാര്യമില്ല; അവർ ആലോചിച്ചും അസ്വസ്ഥപ്പെട്ടും നശിക്കുക മാത്രം ചെയ്യും.


വിശ്വാസ ആദർശ ശക്തിക്ക് മുൻപിൽ,  വിശ്വാസ ആദർശ ശക്തി നൽകുന്ന ധൈര്യത്തിന് മുന്നിൽ ഒരായുധക്കരുത്തും വിലപ്പോവില്ല. ഒരുതരം വലിയ പ്ലാനും പദ്ധതിയും വിലപ്പോവില്ല.


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ പേടിച്ചുകൊണ്ടേയിരിക്കും. 


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ പേടി പറഞ്ഞുകൊണ്ടേയിരിക്കും, അവന് പേടി പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരും. 


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ മറ്റുള്ളവരെയും ചുറ്റുമുള്ളവരെയും പേടിപ്പിച്ചുകൊണ്ടേയിരിക്കും.


അതുകൊണ്ട് തന്നെ ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ എല്ലാവരെയും പേടിപ്പിക്കാനുള്ള കഥകൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കും. 


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ സ്വയം അരക്ഷിതനാണ്. അവന് എപ്പോഴും അരക്ഷിതത്വം വിഷയമായിക്കൊണ്ടേയിരിക്കും. അവൻ എപ്പോഴും അരക്ഷിതത്വത്തെ വിഷയമാക്കിക്കൊണ്ടേയിരിക്കുകയും ചെയ്യും. 


വലതുപക്ഷ ഫാസിസ്റ്റുകളും സയനിസ്റ്റുകളും ചെയ്യുന്ന അതേ പണി. 


വലതുപക്ഷ ഫാസിസ്റ്റുകളും സയനിസ്റ്റുകളും കാണിക്കുന്ന അതേ സ്വഭാവം, രീതി.


ഉള്ളിൽ കളവും തിന്മയും ക്രൂരതയും ഒളിപ്പിച്ചു നടക്കുന്നവൻ സ്വയം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കും, വരുത്തിക്കൊണ്ടേയിരിക്കും.


അതേ, ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും സ്വയം അപകടത്തിലാണെന്ന് പറഞ്ഞുകൊണ്ട് തന്നെ ഒരുപോലെ പേടിച്ചുകൊണ്ടേയിരിക്കുന്നു.


തൂണിനെയും തുരുമ്പിനെയും പുല്ലിനെയും പിണ്ണാക്കിനെയും വരെ അവർ പേടിക്കുന്നു, ചുറ്റുപാടും പേടിപരത്താനുള്ള ന്യായമാക്കുന്നു, കഥകളാക്കുന്നു.


എന്തിനെന്നില്ലാതെ, എല്ലാറ്റിനെയും എല്ലാവരെയും അവർ പേടിക്കും, പേടിപ്പിക്കും.


ഇസ്രായേലിനും ജൂതൻമാർക്കും വലതുപക്ഷ ഫാസിസ്റ്റുകൾക്കും പേടി സ്വയം കൃതാനർത്ഥം പോലെയായി മാറിയിരിക്കുന്നു. 


വെറും മനോരോഗം പോലെ. 


മനോരോഗി തന്റെ മനോരോഗത്തെ ആരോഗ്യമായിക്കാണുന്നു.


തന്റെ മനോരാഗത്തിനനുസരിച്ച ന്യായങ്ങളും തെളിവുകളും മനോരോഗി ഉണ്ടാക്കുന്നു, കണ്ടെത്തുന്നു.


എല്ലാമുണ്ടായിട്ടും എല്ലാതരം ആയുധസന്നാഹങ്ങൾ ഉണ്ടായിട്ടും മനോരോഗികളായി മാറിയ ഇസ്രായേലും ജൂതന്മാരും വലതുപക്ഷ ഫാസിസ്റ്റുകളും പേടിച്ചുകൊണ്ടേയിരിക്കുന്നു.


പേടിയുള്ളവൻ എന്തും ചെയ്യും, എന്തും പറയും.


അതുതന്നെ ഇസ്രായേലും ജൂതന്മാരും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്യുന്നു, പറയുന്നു.


ഉള്ളിൽ തിന്മയും ക്രൂരതയും ഒളിപ്പിച്ചുനടക്കുന്നവൻ ആരെയും എന്തിനെയും പേടിക്കും. ആരിലും താൻ പേടിക്കാനുള്ള ന്യായം കണ്ടെത്തും.


തന്നെത്തന്നെയും, തന്റെ സ്വഭാവവൈകൃതം തന്നെയും അവൻ എല്ലാവരിലും നിഴലിച്ചുകാണും. തീർത്തും സ്വാഭാവികമായത്.


താൻ കള്ളനായത് കൊണ്ട്, താൻ ക്രൂരനായത് കൊണ്ട് അവൻ എല്ലാവരും കള്ളന്മാരും ക്രൂരന്മാരും ആണെന്ന് കരുതും, വരുത്തും. തീർത്തും സ്വാഭാവികമായത്.


ഇസ്രായേലും ജൂതന്മാരും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്യുന്നത് തന്നെ.


സംരക്ഷിക്കാനെന്നവണ്ണം അവർ അവർക്ക് ചുറ്റിലും നാശത്തിന്റെ തീയിടും, നാശം വിതറും. 


എന്നിട്ടതിൽ സുരക്ഷിതനാണെന്ന് ധരിച്ച് അവർ സ്വയം കത്തിച്ചാമ്പലാവും. 


ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും ചെയ്തുകൊണ്ടിരിക്കുന്നത്, അനുഭവിക്കാൻ പോകുന്നത്.


അവരുടെ തന്നെ ചെയ്തിയുടെ ഭാഗമായി ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും  ഉറപ്പായും അനുഭവിക്കാൻ പോകുന്നത്. 


ആത്മനാശം കൊതിക്കുന്നവരെ ആർക്കും രക്ഷിക്കുക സാധ്യമല്ല. 


അവരുടെ തന്നെ ഒരായുധത്തിനും സന്നാഹത്തിനും അവരെ രക്ഷിക്കുക സാധ്യമല്ല. 


അവർ അവരെക്കൊണ്ട് തന്നെ കെട്ടടങ്ങും. 


കെട്ടടങ്ങും മുൻപെയുള്ള അവരുടെ ആളിക്കത്തൽ ശക്തിയല്ല, ദൗർബല്യമാണ്.


അറിയണം: പേടിക്കുന്നവൻ നാശത്തെയാണ് പേടിക്കുന്നത്. 


പക്ഷേ പേടിക്കുന്നത് കൊണ്ട് മാത്രം അവൻ നാശത്തെ നീട്ടിവെക്കുന്നില്ല. 


ഇനി അല്പമൊന്ന് നീട്ടിവെച്ചെന്ന് അവൻ കരുതിയാലും അവൻ നാശത്തെ ഒഴിവാക്കുന്നില്ല.


പകരം അവൻ നാശത്തെ കൂടുതൽ കൂടുതൽ അടുപ്പിക്കുകെ മാത്രം ചെയ്യുന്നു, ആശ്ലേഷിക്കുക മാത്രം ചെയ്യുന്നു.


ഇസ്രായേലും വലതുപക്ഷ ഫാസിസ്റ്റുകളും  ചെയ്യുന്നത് പോലെ. 


പേടിച്ച് പേടിച്ച് സർവ്വതിനും തീ കൊടുക്കാൻ ശ്രമിച്ച് സ്വയം നശിക്കുക തന്നെ..

Tuesday, February 10, 2026

ഫാസിസ്റ്റുകളുടെ സംസാര/ മറുപടി രീതി: അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി.

വലതുപക്ഷ ഫാസിസ്റ്റുകൾവിഷയത്തിൽ തോറ്റവൻ കഷ്ടിച്ചും കാർക്കിച്ച് തുപ്പിയും തോൽപ്പിക്കുംപോലെ പെരുമാറും.


വർത്തമാനകാലത്തെ സ്വന്തം രാജ്യത്തെ ഏതൊരു വിഷയം പറഞ്ഞാലുംഏതൊരു വിഷയത്തിൽചോദ്യങ്ങൾ ഉന്നയിച്ചാലും എല്ലാറ്റിനും മറുപടി ഒരൊറ്റ ഒന്ന്സന്ദർഭത്തിൽ നിന്നും സാഹചര്യത്തിൽനിന്നും അടർത്തിമാറ്റിക്കൊണ്ടുള്ള മുഹമ്മദ് നബിയെ കുറിച്ചും നെഹ്റുവെ കുറിച്ചുമുള്ളആരോപണങ്ങൾ


ഒപ്പം സൗദിയും സുഡാനും അഫ്ഗാനിസ്ഥാനും ഒക്കെ


പറഞ്ഞ വിഷയത്തിൽ നിന്നും മാറി പരസ്പരബന്ധമില്ലാത്ത വേറെ എന്തോ ചോദിക്കുന്നത്ഉത്തരമാക്കി മറ്റും പോലെ.


അവരപ്പറതിനുത്തരം നൽകിയാലോ?


വീണ്ടും പരസ്പരബന്ധമില്ലാത്ത വേറെ എന്തോ വിഷയം ഉന്നയിക്കും.


മാറി മാറി പറയും


അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നതാണ് വലതുപക്ഷ ഫാസിസ്റ്റുകളുടെ സംസാരമറുപടി രീതി.

ഭരണഘടന പോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും

ഭരണഘടന ആദ്യവും അവസാനവും ആണ്. ഏതൊരു രാജ്യത്തിനും.


അതുപോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും എന്നത്. രാജ്യത്തിന് എന്നതിന് പകരം മുഴുവൻ ലോകത്തിനും മനുഷ്യരാശിക്കും.


ഭരണഘടന മനുഷ്യനിർമ്മിതിയാണ്. അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനുംമനുഷ്യനിർമ്മിതിയല്ല; ദൈവ നിർമ്മിതിയാണ്. 


ഭരണഘടന ആദ്യവും അവസാനവും ആണ് എന്നത് കൊണ്ട് നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും അതാത് സമയത്ത് വേണ്ടത് പോലെ ഉണ്ടാവുന്നില്ലേഉണ്ടാക്കുന്നില്ലേ?


ഉണ്ട്.


അതുപോലെ തന്നെ അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച് നിത്യജീവിതകാര്യങ്ങൾക്കും ഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കേണ്ടതില്ലേ?


വേണം, സാധിക്കണം, സാധിക്കും.


ഭരണഘടന മനുഷ്യനിർമ്മിതിയായിട്ട് പോലും പരമാവധി മാറ്റാതെ നിലനിർത്തുന്നു. അല്ലറച്ചില്ലറ ഭേദഗതികൾ അത്യാവശ്യത്തിന് എപ്പോഴെങ്കിലും നടത്തിയാൽ തന്നെ അത് വേറെത്തന്നെയായി വെക്കുന്നു, കാണിക്കുന്നു. ഭരണഘടനയെ ആവത് അപ്പടി സൂക്ഷിച്ച്, സംരക്ഷിച്ചുകൊണ്ട്.


ഭയണഘടനക്ക് വിരുദ്ധമാകരുത്ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം എന്ന അടിസ്ഥാനം വെച്ച് മാത്രമാണ് നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട ഭേദഗതികളും നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കുന്നത്.


ഇത് തന്നെയാണ് ഇസ്ലാമികമായും ഉള്ള നിലപാട്


അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും മനുഷ്യനിർമ്മിതിയല്ല; ദൈവനിർമ്മിതിയാണ്. 


അതുകൊണ്ട് തന്നെ മനുഷ്യൻ ഉദ്ദേശിക്കുന്നത് പോലെ അവയെ മനുഷ്യന് മാറ്റുക സാധ്യമല്ല. 


ദൈവനിർമ്മിതിയായ മനുഷ്യനെ തന്നെയും മനുഷ്യന്റെ അവയവങ്ങളുടെ കർമ്മധർമ്മങ്ങളെ തന്നെയും മനുഷ്യൻ ഉദ്ദേശിക്കും പോലെ മാറ്റാൻ മനുഷ്യന് സാധിക്കില്ല എന്ന പോലെ.


എന്നിരുന്നാലും അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച് നിത്യജീവിതകാര്യങ്ങൾക്കും ഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാൻ സാധിക്കും. 


അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും വെച്ച്അതിനനുസരിച്ചായിരിക്കണം അവയുടെ അടിസ്ഥാനതത്വങ്ങൾക്ക് അനുസരിച്ചായിരിക്കണം നിത്യജീവിത കാര്യങ്ങൾക്കുംഇടപാടുകൾക്കും വേണ്ട നിയമങ്ങളും ചട്ടങ്ങളും എല്ലാം എന്ന് മാത്രം.


വീട്ടിന് തറ പോലെ ഭരണഘടന. ഇസ്ലാമും അവസാന പ്രവാചകനും അവസാന ഗ്രന്ഥമായഖുർആനും അതുപോലെ.


തറ ഒരിക്കൽ മാത്രംഎന്നെന്നേക്കുമായി, എല്ലാം ഉൾക്കൊള്ളും വിധം സമഗ്രം.


രാജ്യത്തിനുള്ള തറയാണ് ഭരണഘടനയെങ്കിൽ മനുഷ്യകുലത്തിനുള്ള തറയാണ് ഇസ്ലാമും അത് വെക്കുന്ന അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും


തറയിലാണ് എന്നെന്നേക്കുമായ പ്ലാൻകരുത്ത്.


ഒരിക്കലിട്ടാൽ മാറാത്ത തറമേൽ പണിയുന്ന മേൽക്കൂരയിലും വീട്ടിനുള്ളിലും അപ്പപ്പോൾ തോന്നുന്നഎന്ത് മാറ്റങ്ങളും വ്യത്യാസങ്ങളും വരുത്താം, ഉണ്ടാക്കാം


എന്നത് വെറും സാമാന്യയുക്തി.


തറ പോലെയാണ് അവസാന പ്രവാചകനും അവസാന ഗ്രന്ഥമായ ഖുർആനും എന്നർത്ഥം


തറമേൽ നടത്താവുന്ന നിത്യജീവിതത്തിനും അപ്പപ്പോഴത്തെ ഇടപാടുകൾക്കും വേണ്ട അപ്പപ്പോഴുള്ള ചട്ടങ്ങളും നിയമങ്ങളും ഉണ്ടാക്കിക്കൊണ്ടേയിരിക്കാം.


വളർന്നുവരുന്ന കുട്ടിക്ക്, കുട്ടിപ്രായത്തിൽ ഓരോ ഘട്ടത്തിലും വസ്ത്രത്തിന്റെ അളവ്മാറിക്കൊണ്ടിരിക്കും


അതുകൊണ്ട് തന്നെ കുട്ടികൾക്കുള്ള വസ്ത്രം, അളവ് മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇടക്കിടക്ക്മാറ്റിക്കൊണ്ടിരിക്കുംമാറ്റേണ്ടി വരും


അങ്ങനെ കാണണം മുഹമ്മദ് നബിക്ക് മുൻപ് ഇടക്കിടക്ക് പ്രവചകൻമാർ അയക്കപ്പെട്ടതിനെവന്നതിനെ. വളർച്ചക്കനുസരിച്ച് മാറി മാറി, ഇടക്കിടക്ക്.


വളർച്ച പൂർണമായാൽ പിന്നെ എപ്പോഴേക്കും അളവ് ഒന്ന് തന്നെ


അപ്പപ്പോഴത്തെ ഇഷ്ടങ്ങൾക്കനുസരിച്ച് എന്തെല്ലാം പുതിയത് ഏതെല്ലാം ഡിസൈനിൽ തയ്ച്ചാലുംഅളവ് ഒന്ന് തന്നെ.


ഏറെക്കുറെ പിന്നീടങ്ങോട്ട് മരിക്കും വരെ ഒരേ അളവ് തന്നെ


അതുകൊണ്ടു തന്നെ അളവിനായി ഇനിയങ്ങോളം അവസാന പ്രവാചകനും അവസാന ഗ്രന്ഥമായഖുർആനും മതി എന്നാവും.


********


എന്നെന്നേക്കുമായി ഭരണഘടന ഉണ്ടാവുന്നത് ഫാസിസമാണോ?


അല്ല.


നിയമങ്ങൾ ഉണ്ടാവുന്നത് ഫാസിസമാണോ?


അല്ല.


പഠിക്കാൻ സിലബസ് ഉണ്ടാവുന്നത് ഫാസിസമാണോ?


അല്ല 


ഒരു കല്യാണം കഴിച്ചാൽ മറ്റൊന്ന് പാടില്ലെന്നത് ഫാസിസമാണോ?


അല്ല.


എന്നാൽ, മതപരിവർത്തനം പേടിക്കുന്നതും നിരോധിക്കുന്നതും ഫാസിസം അല്ലേ?


അതേ.


നോൺ വെജ് വിരോധവും നോൺ വെജ് കഴിക്കുന്നവരോട് നടത്തുന്ന വെറുപ്പും ഭീഷണിയുംഫാസിസമല്ലേ?


അതേ.